രോഗം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ് .നൊന്തു പ്രസവിച്ച കുഞ്ഞിനോട് പോലും പറയാതെ ,മരണത്തെ വാരി പുണരാനുള്ള വെമ്പലുമായി
കാത്തിരിക്കുകയായിരുന്നു ഞാന്‍ ......ഏകാന്തതയുടെ തുരുത്തില്‍ അങ്ങനെ വെറുതെയിരുന്നപ്പോള്‍ ദിക്കറിയാതെ ആരൊക്കെയോ വന്നു ,എന്തൊക്കെയോ പറഞ്ഞു...ചിലവയെല്ലാം ഓര്‍ത്തു വക്കാന്‍ പറ്റുന്നവയായിരുന്നു.മറ്റു ചിലതൊക്കെ വേദനയുടെ നീര്‍ ക്കയത്തില്‍ ഇട്ടു എന്നെ മുക്കി കൊല്ലുന്നവയും.!
മുങ്ങി ചാവാന്‍ തുടങ്ങിയ എനിക്ക് ആശ്വാസത്തിന്റെ തെളി നീര്‍ ഇറ്റിച്ചു തരാന്‍ തയ്യാറായി വന്നവരോടോക്കെയും നിഷേധാല്മക മറുപടി കൊടുത്ത് ,ഒഴിഞ്ഞു മാറി നിന്നത് ഒറ്റ തന്തക്കു പിറന്നു അദ്ധ്വാനിച്ച് ജീവിച്ചു ശീലമായതു കൊണ്ട് മാത്രമാണ് .നാല്പത്തി മൂന്ന്‍ വയസ്സിനുള്ളില്‍ ,മനുഷ്യന്റെ നെറികേടുകള്‍ മാത്രം കണ്ടു വിരണ്ടു പോയ സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഏറേയും.എല്ലായിടത്തും വില്ലന്‍ സ്ഥാനം പിടിച്ചടക്കിയത് ,മനുഷ്യന്റെ ഇല്ലായ്മയും ദാരിദ്ര്യവും തന്നെ ,അവയൊക്കെ നാല് പേരെ അറിയിച്ചു സഹതാപത്തിന്റെ
കണ്ണുകളിലൂടെ നോക്കി കാണുന്ന ദിവസം അടുത്തപ്പോള്‍ ആണ് തല മുണ്ഡനം ചെയ്തു
മൂകാംപികാ ക്ഷേത്രത്തില്‍ പോയി ശിഷ്ട കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചത് .തീരുമാനങ്ങള്‍ ഒക്കെയും എന്റേത് മാത്രമായിരുന്നു ,ആലോചനകള്‍ ചോദിയ്ക്കാന്‍ എനിക്ക് ആരും ഇല്ലായിരുന്നല്ലോ ?ഓര്മ വച്ച കാലം മുതല്‍ ഇങ്ങോട്ട് ബന്ധുക്കള്‍ക്കൊകെയും കൊടുത്ത ചരിത്രമേ ഉള്ളൂ .ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടും ഇല്ല ,
രോഗങ്ങളും പ്രതിസന്തികളും പട്ടിണിയും ഒക്കെ മൂടി വച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം
ജീവിച്ച ഞാന്‍ ,മുഖപുസ്തകത്തിലെ കൂത്താടികള്‍ ആയ ചില സ്ത്രീ രത്നങ്ങള്‍ ഭര്‍ത്താവും കുട്ടികളും ഒക്കെ ഉണ്ടായിട്ടും ഇരുപത്തി നാല് മണിക്കൂറും പച്ച ലൈറ്റ്
ഇട്ടു കുത്തിയിരുന്ന് ഇവര്‍ എന്താണോ കാട്ടി കൂട്ടുന്നത് ,അവയൊക്കെ തന്നെ ആണ് ഞാനും ചെയ്യുന്നത് എന്ന് തെറ്റി ധരിച്ചപ്പോള്‍ എന്റെ ചാരിത്രത്തിനു നേരെ അക്ഷരങ്ങള്‍ വാരി വിതറുമ്പോള്‍ അവര്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട് .രോഗവും ദാരിദ്ര്യവും ഒക്കെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം എന്നും ,സ്വന്തം കഴിവുകേടുകള്‍
തീര്‍ക്കുന്നത് മുഖപുസ്തകത്തില്‍ സ്ടാടസ് ഇട്ടും ,കമെന്റ് എഴുതിയും അല്ല എന്നും മറ്റും പറഞ്ഞു കൊടുക്കാന്‍ ഒരു വട്ടം കൂടി അവരുടെ അമ്മയായി എനിക്കൊന്നു പിറക്കാന്‍ കഴിഞ്ഞെ
കാത്തിരിക്കുകയായിരുന്നു ഞാന്‍ ......ഏകാന്തതയുടെ തുരുത്തില്‍ അങ്ങനെ വെറുതെയിരുന്നപ്പോള്‍ ദിക്കറിയാതെ ആരൊക്കെയോ വന്നു ,എന്തൊക്കെയോ പറഞ്ഞു...ചിലവയെല്ലാം ഓര്‍ത്തു വക്കാന്‍ പറ്റുന്നവയായിരുന്നു.മറ്റു ചിലതൊക്കെ വേദനയുടെ നീര്‍ ക്കയത്തില്‍ ഇട്ടു എന്നെ മുക്കി കൊല്ലുന്നവയും.!
മുങ്ങി ചാവാന്‍ തുടങ്ങിയ എനിക്ക് ആശ്വാസത്തിന്റെ തെളി നീര്‍ ഇറ്റിച്ചു തരാന്‍ തയ്യാറായി വന്നവരോടോക്കെയും നിഷേധാല്മക മറുപടി കൊടുത്ത് ,ഒഴിഞ്ഞു മാറി നിന്നത് ഒറ്റ തന്തക്കു പിറന്നു അദ്ധ്വാനിച്ച് ജീവിച്ചു ശീലമായതു കൊണ്ട് മാത്രമാണ് .നാല്പത്തി മൂന്ന്‍ വയസ്സിനുള്ളില്‍ ,മനുഷ്യന്റെ നെറികേടുകള്‍ മാത്രം കണ്ടു വിരണ്ടു പോയ സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഏറേയും.എല്ലായിടത്തും വില്ലന്‍ സ്ഥാനം പിടിച്ചടക്കിയത് ,മനുഷ്യന്റെ ഇല്ലായ്മയും ദാരിദ്ര്യവും തന്നെ ,അവയൊക്കെ നാല് പേരെ അറിയിച്ചു സഹതാപത്തിന്റെ
കണ്ണുകളിലൂടെ നോക്കി കാണുന്ന ദിവസം അടുത്തപ്പോള്‍ ആണ് തല മുണ്ഡനം ചെയ്തു
മൂകാംപികാ ക്ഷേത്രത്തില്‍ പോയി ശിഷ്ട കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചത് .തീരുമാനങ്ങള്‍ ഒക്കെയും എന്റേത് മാത്രമായിരുന്നു ,ആലോചനകള്‍ ചോദിയ്ക്കാന്‍ എനിക്ക് ആരും ഇല്ലായിരുന്നല്ലോ ?ഓര്മ വച്ച കാലം മുതല്‍ ഇങ്ങോട്ട് ബന്ധുക്കള്‍ക്കൊകെയും കൊടുത്ത ചരിത്രമേ ഉള്ളൂ .ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടും ഇല്ല ,
രോഗങ്ങളും പ്രതിസന്തികളും പട്ടിണിയും ഒക്കെ മൂടി വച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം
ജീവിച്ച ഞാന്‍ ,മുഖപുസ്തകത്തിലെ കൂത്താടികള്‍ ആയ ചില സ്ത്രീ രത്നങ്ങള്‍ ഭര്‍ത്താവും കുട്ടികളും ഒക്കെ ഉണ്ടായിട്ടും ഇരുപത്തി നാല് മണിക്കൂറും പച്ച ലൈറ്റ്
ഇട്ടു കുത്തിയിരുന്ന് ഇവര്‍ എന്താണോ കാട്ടി കൂട്ടുന്നത് ,അവയൊക്കെ തന്നെ ആണ് ഞാനും ചെയ്യുന്നത് എന്ന് തെറ്റി ധരിച്ചപ്പോള്‍ എന്റെ ചാരിത്രത്തിനു നേരെ അക്ഷരങ്ങള്‍ വാരി വിതറുമ്പോള്‍ അവര്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട് .രോഗവും ദാരിദ്ര്യവും ഒക്കെ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം എന്നും ,സ്വന്തം കഴിവുകേടുകള്‍
തീര്‍ക്കുന്നത് മുഖപുസ്തകത്തില്‍ സ്ടാടസ് ഇട്ടും ,കമെന്റ് എഴുതിയും അല്ല എന്നും മറ്റും പറഞ്ഞു കൊടുക്കാന്‍ ഒരു വട്ടം കൂടി അവരുടെ അമ്മയായി എനിക്കൊന്നു പിറക്കാന്‍ കഴിഞ്ഞെ